കെയ്റോ ഗസ്സയിൽ അഞ്ചു മാസത്തിലധികമായി തുടരു ന്ന സംഘർഷങ്ങൾക്ക് റമദാ നു മുമ്പ് താൽക്കാലിക വിരാ മമിടാൻ ലക്ഷ്യമിട്ട് ഈജിപ്തി ലെ കെയ്റോ കേന്ദ്രീകരിച്ച് നട ന്നുവന്നിരുന്ന വെടിനിർത്തൽ ചർച്ചയുടെ ആദ്യഘട്ടം ഇന്ന ലെ അവസാനിച്ചു. തങ്ങളുടെ പ്രതിനിധി സംഘം ഈജിപ്‌ത് വിട്ടതായും മധ്യസ്ഥരുടെ സമാ ധാന നീക്കം ഇസ്‌റാഈൽ തു ടർച്ചയായി തടസപ്പെടുത്തുക യാണെന്നും ഹമാസ് പറഞ്ഞു. 40 ദിവസത്തെ താൽക്കാ ലിക വെടിനിർത്തലിനാണ് കെയ്റോ ചർച്ച ഊന്നിയിരു ന്നത്. പ്രതിനിധി സംഘം കെ യ്റോയിൽനിന്ന് തിരിച്ചതായും ചർച്ചയിൽ ഉരുത്തിരിഞ്ഞകാര്യ ങ്ങൾ സംഘടനാ നേതൃത്വവുമാ യി അവർ ചർച്ച ചെയ്യുമെന്നും മേഖലയിലെ സുസ്ഥിതിക്ക് ശ്ര മങ്ങൾ തുടരുമെന്നും ഹമാസ്അറിയിച്ചു.തിർന്ന നേതാവ് സാമി അബു സുഹ്രി ആരോപിച്ചു.വിഷയത്തിൽ ഇസ്റാഈൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കെ യ്റോയിലേക്ക് പ്രതിനിധി സം ഘത്തെ അയക്കാനും അവർ കൂട്ടാക്കിയിരുന്നില്ല.വെടിനിർത്തൽ കാലയള വിൽ ഇസ്റാഈൽ ബന്ദികളു ടെയും ഫലസ്തീൻ തടവുകാരു ടെയും മോചനത്തിനും ചർച്ച ലക്ഷ്യമിട്ടിരുന്നു.അതേസമയം ഗസ്സയിൽ ഇപ്പോഴും ജീവനോടെ അവ ശേഷിക്കുന്ന ബന്ദികളുടെ പേ രുവിവരങ്ങൾ കൈമാറാത്ത തുകൊണ്ടാണ് ഇസ്റാഈൽ ചർച്ചയിൽനിന്ന് വിട്ടുനിന്ന തെന്നാണ് വിവരം. ബന്ദികൾ ഗസ്സയിൽ പലയിടങ്ങളിലായ തിനാൽ വെടിനിർത്തൽ പ്രാ ബല്യത്തിൽ വരാതെ ഈ ആവ ശ്യം നിറവേറ്റുക അസാധ്യമാ ണെന്ന് ഹമാസ് ഇസ്‌റാഈലി നെ നേരത്തെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ചർച്ച അടുത്തയാഴ്ചയും തുടരുമെന്നാ ണ് റിപ്പോർട്ടുകൾ.ഈജിപ്തിന്റെയും ഖത്ത റിന്റെയും നേതൃത്വത്തിൽ കെ യ്റോ കേന്ദ്രീകരിച്ച് നാലു ദി വസങ്ങളിലായി നടന്ന ചർച്ച കൾക്ക് തുരങ്കംവയ്ക്കാൻ ഇസ്റാ ഈൽ ശ്രമിച്ചതായി ഹമാസ് മുസമാധാന നീക്കത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധമാ ണെന്ന് ഹമാസ് കൂട്ടിച്ചേർത്തു.തെക്കൻ ഗസ്സയിലെ റഫയിൽ ഫലസ്‌തീൻ സ്വദേശികളെ കൂട്ടമായി മറവ് ചെയ്യുന്നു ബന്ദികളുടെ കൈമാറ്റത്തിന് മുന്നേ വെടിനിർത്തൽ പ്രാബല്യ ത്തിൽ വരണമെന്നാണ് അവർ ശഠിക്കുന്നത്. ഗസ്സയിൽനിന്ന് ഇസ്‌റാഈൽ സൈന്യത്തിൻ്റെ പിന്മാറ്റവും അവർ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ തെക്കൻ ഇസ്‌റാ ഈലിലെ റഫയിൽ സൈനിക നടപടിയുമായി മുന്നോട്ടുപോ കുമെന്നും അന്താരാഷ്ട്ര പ്രതി ഷേധങ്ങളെ വകവയ്ക്കുന്നില്ലെന്നും ഇസ്‌റാഈൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാ ഹു പറഞ്ഞു. ഹമാസിനെ തി രഞ്ഞ് ഗസ്സയിൽ എവിടെയും പോകുമെന്നും അദ്ദേഹം കുട്ടി ചേർത്തു.
About Ahlussunna Online
1169 Articles
Ahlussunna Online
A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.
Related Articles
പരിശുദ്ധ റമളാനും ലക്ഷ്യം മറക്കുന്ന പുതു തലമ...
ശഅബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള , പരിശുദ്ധ ഖുർആൻ അവതരിച്ച മാസം. ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്. ഇസ്ലാമിക പഞ്ചസ്തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം നിർബന്ധമുള്ള, മാസങ
[...]
റമളാൻ മൂന്ന്. മഹതി ഫാത്തിമ ബിവി(റ) വഫാത്ത് ദി...
മുത്തു നബിയുടെ ﷺ കരളിന്റെ കഷണമായ ഫാത്തിമ ബീവി (റ)
മകൾക്ക് വിവാഹ പ്രായമായപ്പോൾ തെരഞ്ഞെടുത്തത് മഹാനായ അലി (റ) വിനെയാണ്.
മാതൃകാപരമായ ദാമ്പത്യം.
ആരെയും കരയിപ്പിക്കും ഫാത്തിമ ബീവിയുടെ അവസാന സമയങ്ങൾ...
അലി (റ) ഒരു ദിവസം വീട്ടിലേക്ക് ചെന്നപ്പോൾ ഫാത്തിമ ബീവ
[...]
ചരിത്രത്തിലെ അതുല്യ പ്രതി...
അന്ധകാര നിബിഡമായ അറേബ്യന് മണലാരുണ്യത്തിലായിരുന്നു വിശ്വ വിമോചകന് (സ്വ) ജനിച്ചത്. ഇരുളിന്റെയും അക്രമത്തിന്റെയും അനീതിയുടെയും ഉത്തുംഗതിയില് നാനാ ഭാഗത്തും അക്രമത്തിന്റെ ജ്വലിക്കുന്ന തീനാമ്പുകള്. പ്രകാശത്തിന്റെ കണിക പോലും ദര്ശിച്ചിട്ടി
[...]
Be the first to comment